Saturday, March 16, 2013

പ്രാന്തന്‍റെ കവിത



കാലില്‍,  പഴയൊരു മുള്ളാണി
തുളച്ചു തന്നൊരോട്ടയുണ്ടായിരുന്നു
ലോട്ടയില്‍ ഒരിത്തിരി വെള്ളവും...

'വളം' വാങ്ങിയബില്ലുമായിക്കയറിയ ബസ്സോ?
വഴിക്കു വെച്ചു പഞ്ചറാവുകയും ചെയ്തു
ചെരുപ്പിന്റെ വള്ളി വീണ്ടും പൊട്ടി...

ചാകിരിച്ചോറു പോലെ മുടി....
കരച്ചിലിന്റെ വക്കുവരെയെത്തിയ ഞാന്‍
കിണറ്റില്‍ ചാടാതോടിപോന്നു!

0 comments:

Post a Comment